കേരള പ്രസ് അക്കാഡമി 1996-ൽ പ്റസിദ്ധീകരിച്ച പുസ്തകമാണ് ടി.
വേണുഗോപാലൻറെ “ സ്വദേശാഭിമാനി - രാജദ്രോഹിയായ
രാജ്യസ്നേഹി ” .അടുത്ത കൊല്ലം ഏറ്റവും നല്ല ജീവിതചരിത്റത്തിനുള്ള
അവാർഡ് നൽകി കേരള സാഹിത്യ അക്കാഡമി വേണുഗോപാലനെ
ആദരിച്ചു. അന്നു തൊട്ടേ ഈ തട്ടിപ്പു പുസ്തകത്തെ ഞാൻ
വായനക്കാർക്കു
മുന്നിൽ തുറന്നു കാട്ടുകയാണ്. കള്ള രേഖകളും സൂത്റവിദ്യകളും
സംപന്നമാക്കിയ ഈ നിർമിതിയെപ്പറ്റി 13 കൊല്ലത്തിനിടയിൽ 1 1
പത്റങ്ങളിലും 2 പുസ്തകങ്ങളിലും ഞാൻ എഴുതിക്കഴിഞ്ഞു.
സ്വദേശാഭിമാനിക്ക് അയ്യൻകാളി എഴുതിയതെന്നു പറഞ്ഞ്
അവതരിപ്പിച്ച
കള്ളക്കതത് ഉൾപ്പെടെ ഒട്ടേറെ ” സൃഷ്ടി ” കളുണ്ട് ഇതിൽ എന്ന്
എൻറെ ലേഖനങ്ങൾ തെളിയിച്ചിട്ടുണ്ട് ( അവ കാണാൻ
-www.cheraayiraamadaas.blogspot .com ) .വേണുഗോപാലന്റെ
ഈ ” സംഭാവന” യെക്കൂടി പരിഗണിച്ച് ഇപ്പോൾ കേരളസർക്കാർ
ടിയാൾക്ക് 1 ലക്ഷംരൂപയുടെ ” സ്വദേശാഭിമാനി - കേസരി
പുരസ്കാരം”
നൽകിയിരിക്കയാണ്. ( വംശമേന്മാ വാദിയായ രാമകൃഷ്ണപിള്ളയുടെ
പേരിനോടു ചേർത്തതു മൂലം വിപ്ളവകാരിയായ കേസരി
അപമാനിക്കപ്പെട്ടു എന്നത് മറ്റൊരു കുറ്റം. ) അധികാര ഗർവും മാധ്യമ
ഹുംകും കൊണ്ട് സത്യം മൂടിവയ്ക്കാനാവില്ലെന്ന് ദുരധികാരികളെ
ഓർമിപ്പിക്കാൻ ഈ കുറ്റപത്റം ആഴ്ച തോറും പുതുക്കിക്കൊണ്ടിരിക്കും.
വേണുഗോപാലൻറെ “ സ്വദേശാഭിമാനി - രാജദ്രോഹിയായ
രാജ്യസ്നേഹി ” .അടുത്ത കൊല്ലം ഏറ്റവും നല്ല ജീവിതചരിത്റത്തിനുള്ള
അവാർഡ് നൽകി കേരള സാഹിത്യ അക്കാഡമി വേണുഗോപാലനെ
ആദരിച്ചു. അന്നു തൊട്ടേ ഈ തട്ടിപ്പു പുസ്തകത്തെ ഞാൻ
വായനക്കാർക്കു
മുന്നിൽ തുറന്നു കാട്ടുകയാണ്. കള്ള രേഖകളും സൂത്റവിദ്യകളും
സംപന്നമാക്കിയ ഈ നിർമിതിയെപ്പറ്റി 13 കൊല്ലത്തിനിടയിൽ 1 1
പത്റങ്ങളിലും 2 പുസ്തകങ്ങളിലും ഞാൻ എഴുതിക്കഴിഞ്ഞു.
സ്വദേശാഭിമാനിക്ക് അയ്യൻകാളി എഴുതിയതെന്നു പറഞ്ഞ്
അവതരിപ്പിച്ച
കള്ളക്കതത് ഉൾപ്പെടെ ഒട്ടേറെ ” സൃഷ്ടി ” കളുണ്ട് ഇതിൽ എന്ന്
എൻറെ ലേഖനങ്ങൾ തെളിയിച്ചിട്ടുണ്ട് ( അവ കാണാൻ
-www.cheraayiraamadaas.blogspot
ഈ ” സംഭാവന” യെക്കൂടി പരിഗണിച്ച് ഇപ്പോൾ കേരളസർക്കാർ
ടിയാൾക്ക് 1 ലക്ഷംരൂപയുടെ ” സ്വദേശാഭിമാനി - കേസരി
പുരസ്കാരം”
നൽകിയിരിക്കയാണ്. ( വംശമേന്മാ വാദിയായ രാമകൃഷ്ണപിള്ളയുടെ
പേരിനോടു ചേർത്തതു മൂലം വിപ്ളവകാരിയായ കേസരി
അപമാനിക്കപ്പെട്ടു എന്നത് മറ്റൊരു കുറ്റം. ) അധികാര ഗർവും മാധ്യമ
ഹുംകും കൊണ്ട് സത്യം മൂടിവയ്ക്കാനാവില്ലെന്ന് ദുരധികാരികളെ
ഓർമിപ്പിക്കാൻ ഈ കുറ്റപത്റം ആഴ്ച തോറും പുതുക്കിക്കൊണ്ടിരിക്കും.